കൊടുമ്പിരികൊണ്ട ചര്ച്ചയ്കൊടുവിൽ നിസ്സഹായതെയെ ഭേദിച്ചുകൊണ്ട് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ പറഞ്ഞു.ഞാനൊരു സ്ത്രീയാണ് എന്റെ കാഴ്ചപാടും നിന്റെ കാഴ്ചപാടും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ ആവരണം ചെയ്യുന്ന ചിരിക്കു പിന്നിൽ നിഗൂഡമായ കണ്ണീരുണ്ട്. തപ്തമായ മനസ്സുണ്ട് .വ്യതിതമായ ആത്മാവുണ്ട് .അതൊന്നും കാണാത്ത അറിയാത്ത പുരുഷനാണ് നീ .തികട്ടി വന്ന ചിരിയമർത്തി കൊണ്ടവൻ പറഞ്ഞു......കാഴ്ച്ചപടുകളിൽ മാത്രം വ്യത്യാസം ആഗ്രഹിക്കുന്ന ചപലയായ സ്ത്രീ നീ വെറും ബുധിശൂന്യയല്ലേ .അവന്റെ വികൃതവും ,പല്ലിളികപെട്ടതുമായ മുഖം മങ്ങിയ വെളിച്ചത്തിൽ അവൾ കണ്ടതും ബോധമറ്റ് നിലം പതിച്ചിരുന്നു .........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ